മധ്യേഷ്യയില്‍ സമാധാനം സൃഷ്ടിച്ചയാള്‍ എന്നാണ് ബ്ലൂംബര്‍ഗ് ശൈഖ് മുഹമ്മദിനെ വിശേഷിപ്പിക്കുന്നത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാദ്ധ്യമാക്കി മേഖലയിലെ ഭൂമിശാസ്ത്രത്തെ തന്നെ വിപ്ലവകരമായ രീതിയില്‍ അദ്ദേഹം മാറ്റിയെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ജോര്‍ദാന്‍-ഇസ്രയേല്‍ സമാധാന ഉടമ്പടിക്ക് ശേഷം അറബ് ലോകത്തെ ഏറ്റവും വലിയ സംഭവമാണ് ഇസ്രയേലുമായുള്ള നയതന്ത്ര കരാര്‍ എന്നാണ് മാധ്യമം വിശേഷിപ്പിച്ചത്.
0 Comments