Flash News

6/recent/ticker-posts

വാക്സിനെടുത്തവർക്ക് ഇന്നുമുതൽ സൗദിയിൽ അവിടെയും പ്രവേശനം; അല്ലാത്തവർക്ക് പണിപാളും.

Views


ജിദ്ദ: സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും,രാജ്യത്ത് നടക്കുന്ന പൊതുപരിപാടികളിലും പെങ്കടുക്കാനും പൊതു ഗതാഗതസൗകര്യം ഉപയോഗപ്പെടുത്താനും കോവിഡ് വാക്സിനെടുത്തവർക്ക് മാത്രംഅനുമതി പുതിയനിയമംഇന്നുമുതൽ പ്രാബല്യത്തിൽ വന്നു വെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച കോവിഡ് വാക്സിനുകളിലൊന്ന് നിശ്ചിത ഡോസ് കുത്തിവെപ്പ് പൂർത്തീകരിച്ചിരിക്കണം എന്നാണ് നിബന്ധന. ഇത് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി അവിടങ്ങളിൽ എത്തുന്നവർക്കും നിർബന്ധമാണ്.

മുഴുവൻ സ്ഥാപനങ്ങളിലും നിർബന്ധിതവാക്സിനേഷൻ ഉറപ്പുവരുത്തുന്നതിനായി തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലെങ്കില്‍ ആദ്യഘട്ടത്തില്‍ ജോലിയുടെ ആവശ്യകതയനുസരിച്ച് ഇവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തൊഴിലുടമ ആവശ്യപ്പെടണം. എന്നിട്ടും വാക്‌സിനേഷന്‍ നടത്തിയിട്ടില്ലെങ്കില്‍ ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നല്‍കണം. ഈ അവധി ദിനങ്ങള്‍ അവര്‍ക്ക് അര്‍ഹമായ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കണം. വാര്‍ഷിക അവധി ദിനങ്ങള്‍ പൂര്‍ത്തിയായാല്‍ അവധി ദിനത്തിലെ ശമ്പളം കട്ട് ചെയ്യണം. ജീവനക്കാരും തൊഴിലുടമയും പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍ ഈ അവധി 20 ദിവസത്തിലധികമായാല്‍ തൊഴില്‍ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കണക്കാക്കും.
സര്‍ക്കാര്‍ ജോലിയുള്ളവര്‍ വാക്‌സിനെടുത്തിട്ടില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ വിദൂര ജോലി വ്യവസ്ഥ നടപ്പാക്കും. അവര്‍ ഓഫീസുകളില്‍ ഹാജറാവാന്‍ പാടില്ല. ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നല്‍കണം. ഈ അവധി ദിനങ്ങള്‍ അവര്‍ക്ക് അര്‍ഹമായ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കണം.

സാംസ്കാരിക സമ്മേളനങ്ങൾ, സാമ്പത്തിക, വാണിജ്യ, വിനോദ, കായിക മേഖലകൾ, പൊതു – സ്വകാര്യ സ്ഥാപനങ്ങൾ, ശാസ്ത്ര സംഗമങ്ങൾ, സാമൂഹിക, വിനോദ പരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുഗതാഗതം തുടങ്ങിയ എല്ലായിടത്തും ഇനി മുതൽ വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം.


‘തവക്കൽനാ’ ആപ്പിലെ ഇമ്യൂൺ സ്റ്റാറ്റസ് ഉയർത്തിക്കാണിച്ചാണ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കേണ്ടത്.മാളുകളിലേക്കും ഷോപ്പുകളിലേക്കും പ്രവേശനം നിയന്ത്രിക്കാൻ കവാടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ജീവനക്കാർ ഇത് പരിശോധിച്ചുറപ്പാക്കണം. കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മുഴുവൻ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുകയും വേണം.

ഒരു വാണിജ്യസ്ഥാപനവും ഇൗ നിയമത്തിൽനിന്നൊഴിവല്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.തവക്കൽനാ ആപ്പിൽ ‘ഇമ്യൂൺ’ സ്റ്റാറ്റസ് നിർബന്ധമായും ഉണ്ടാവുക എന്നതാണ് എവിടെയും പ്രവേശനാനുമതിക്കുള്ള നിബന്ധന. സാമൂഹികസുരക്ഷയും പൊതുജനാരോഗ്യവുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇൗ നിയമം
വാക്സിനേഷൻ നടത്താൻ ജനങ്ങളെ പരമാവധി പ്രേരിപ്പിക്കാനുള്ള യത്നം തുടരുന്നതിന്റ്റെ ഭാഗമായി സോഷ്യൽ മീഡിയ പ്രചാരണങ്ങൾ. ശക്തമായി തുടരുന്നു.



Post a Comment

0 Comments